ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

ശരിയാണ്, ജാനകിപുരയില്‍ നിധിയുണ്ട്!; വാര്‍ത്ത സത്യമെന്നു പൊലീസും


ജയ്പുര്‍ • നാലു ദിവസമായി നാട്ടുകാരെ മുഴുവന്‍ ജാനകിപുര ഗ്രാമത്തിലേക്കു ആകര്‍ഷിച്ച സ്വര്‍ണനിധി വാര്‍ത്ത സത്യമെന്നു പൊലീസും. നിധിയുടെ ഭാഗമായി കിട്ടിയ സ്വര്‍ണനാണയങ്ങളില്‍ ചിലതു വീണ്ടെടുത്തതോടെയാണിത്. രണ്ടു മാസം മുമ്ബു പ്രചരിച്ചു തുടങ്ങിയ കിംവദന്തിയാണു നാലു ദിവസം മുമ്ബു കാട്ടുതീപോലെ പടര്‍ന്നത്. വിവിധ പ്രദേശങ്ങളില്‍നിന്നു നാട്ടുകാര്‍ ടോങ്ക് ജില്ലയിലെ മാല്‍പുരയ്ക്കു സമീപമുള്ള ജാനകിപുര ഗ്രാമത്തിലേക്കു കുതിക്കുകയായിരുന്നു. കിട്ടിയ ഇടങ്ങളിലെല്ലാം ഇവര്‍ നിധിക്കായി കുഴിച്ചു.
കുടുംബമായി എത്തിയ ചിലര്‍ ആയുധം കിട്ടാതെ വെറും കൈകൊണ്ടുപോലും മണ്ണു നീക്കി തിരച്ചില്‍ തുടങ്ങിയിരുന്നു. നിധി തേടിയെത്തുന്നവരെ നിയന്ത്രിക്കാന്‍ വ്യാഴ‍ാഴ്ച പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍.



എഡി 250നും 400നും ഇടയിലുള്ള സമുദ്രഗുപ്തന്റെ കാലത്തെ നാണയമാണിതെന്നാണു പ്രാഥമിക നിഗമനം. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.