ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

എന്റെ അപ്പന്റെ പേര് പി.സി ജോർജ് എന്നാ :അപവാദങ്ങളെ വെല്ലുവിളിച്ച് ഷോണ്‍ ജോര്‍ജ്


ഇതല്ലാ, ഇതിന്റെ അപ്പുറം കുപ്രചരണങ്ങൾ നടന്നാലും ,എടുത്ത നിലപാടിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് പോവില്ല .കാരണം എന്റെ അപ്പന്റെ പേര് പി.സി ജോർജ് എന്നാ .ഞങ്ങള്‍ തെറ്റായ ആരോപണങ്ങളെ ഭയപ്പെടുന്നില്ല.ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാര്‍ ആണ് 
സമീപകാലത്ത് സമകാലീന രാഷ്ട്രീയത്തില്‍ പി.സി ജോര്‍ജിന്റെ ഇടപെടല്‍ കൊണ്ട് പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ നിരവധിയായ വിഷയങ്ങള്‍ സമൂഹത്തിലെ പൊതുചര്‍ച്ചക്ക് പാത്രീഭവിക്കുമോള്‍ ശത്രുക്കളും വെറുതെ ഇരിക്കുന്നില്ല അവര്‍ ജാഗരൂഗരാണ് അതാണിപ്പോള്‍ യുവനടിയെ തട്ടിക്കൊണ്ടുപോയ പ്രശ്നത്തില്‍ ദിലീപിനെയും ഷോണ്‍ ജോര്‍ജിനെയും ചേര്‍ത്ത് പുതിയ കഥകള്‍ മേനഞ്ഞുകൊണ്ട് ചില കേന്ദ്രങ്ങള്‍ വന്നിട്ടുള്ളത്.

എന്നാല്‍ ഈ ആരോപണത്തെ ജനപക്ഷം പ്രവര്‍ത്തകര്‍ പുച്ചിച്ചു തള്ളുന്നു. ഇത് സംബന്ധമായി സമൂഹ മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങള്‍ക്ക് ജനപക്ഷം പ്രവര്‍ത്തകര്‍ നീറുപോലെ നിന്ന് മറുപടി കൊടുക്കുന്നു."അതങ്ങ് പള്ളീ പറഞ്ഞാ മതി" എന്ന് ആണ് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ എരുമേലി പട്ടണത്തിലെ ബീരാനിക്ക പറയുന്നത്.
ആരോപണം കേട്ടപ്പോള്‍ പിസി ജോര്‍ജ് മുങ്ങി എന്നതിനെ തീക്കൊയിയിലെ തോമാച്ചന്‍ പറയുന്നത് ഇതല്ല ഇതിലും അപ്പുറം ചാടിക്കടന്നവന്‍ ആണ് പി സി ജോര്‍ജ് എന്ന സിനിമാ ഡയലോഗ്  ആണ് ഉദ്ധരിച്ചത്. 

എം.എല്‍.എ  മാരുമായുള്ള ആറു ദിവസ ടൂറിന് പോയിരിക്കുവാണ് ഞങ്ങടെ ആശാന്‍ :തോമാച്ചന്‍ ആവേശം കൊള്ളുന്നു.

ഏത് ആരോപണം വന്നാലും പൂഞ്ഞാറിലെ ജനം പിസി ജോര്‍ജിനോടൊപ്പം നിന്ന് ആശാന് സംരക്ഷണവലയം തീര്‍ക്കുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.