ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

മെർസൽ എന്ന ചിത്രത്തെ സംഘപരിവാർ വിമർശിക്കുന്നത് അവരുടെ അസഹിഷ്ണുത.കാനം രാജേന്ദ്രൻ

മെർസൽ എന്ന ചിത്രത്തെ സംഘപരിവാർ വിമർശിക്കുന്നത് അവരുടെ അസഹിഷ്ണുത.കാനം രാജേന്ദ്രൻ 



കോട്ടയം:മെർസൽ എന്ന തമിഴ് ചിത്രത്തെ സംഘപരിവാർ വിമർശിക്കുന്നത് അവരുടെ അസഹിഷ്ണുതയാണ് കാണിക്കുന്നതെന്ന് സി പി ഐ സംസ്ഥാന സെക്രെട്ടറി കാനം രാജേന്ദ്രൻ.

കലാമൂല്യമുള്ള സിനിമകൾ ഇവിടെ വളർന്നു വരേണം.അവയിൽ വിമർശനങ്ങളുണ്ടെങ്കിൽ അവയെ ഉൾക്കൊള്ളുകയാണി കേന്ദ്രം ചെയ്യേണ്ടത്.ഇവിടെ സംഭവിച്ചത് മറിച്ചാണ്.വിജയ് നായകനായ ആ ചിത്രം നിരോധിക്കണമെന്ന് വരെ സംഘപരിവാർ ആവശ്യപ്പെട്ടു കഴിഞ്ഞു.എൽ ഡി എഫ് ന്റെ മേഖലാ ജാഥയ്ക്ക് പാലായിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ കാനം രാജേന്ദ്രൻ.


ബി ജെ പി അധികാരത്തിലെത്തുമ്പോൾ പറഞ്ഞത് വിദേശ കള്ളപ്പണം പിടിച്ചെടുത്ത്‌ 15 ലക്ഷം രൂപാ എല്ലാവരുടെയും ബാങ്ക് അകൗണ്ടിൽ നിക്ഷേപിക്കുമെന്നായിരുന്നു.എന്നാൽ അമിത്ഷാ യുടെ മകന്റെ ബാങ്ക് നിക്ഷേപം അൻപതിനായിരം രൂപയിൽ നിന്നും 80 കോടിയായി വളരുകയാണുണ്ടായത്.മോഡി സർക്കാരിന്റെ തെറ്റായ നവലിബറൽ നയങ്ങൾ കര്ഷകരെയാകെ വലച്ചു. നോട്ട് നിരോധനം കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് ഇപ്പോൾ ആർക്കും ഒന്നും പറയുവാനില്ല.അതാണ് കേന്ദ്ര ധനകാര്യ സെക്രെട്ടറി തന്നെ നോട്ട് നിരോധനത്തെ വിമർശിച്ചു സംസാരിച്ചത്.


നൂറുകണക്കിന് പ്രവർത്തകരാണ് ജാഥയെ സ്വീകരിക്കാൻ എത്തിച്ചേർന്നത്..ജാഥാ ക്യാപ്റ്റനെ ലാലിച്ചൻ ജോർജ്.,ഷാർലി മാത്യു.,ബാബു കെ ജോർജ്.,ബെന്നി മൈലാടൂർ.,മറ്റത്തിൽ വക്കച്ചൻ എന്നിവർ ചേർന്ന് സ്വീകരിച്ചു..
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.