ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഗൃഹനാഥനെ മന്ത്രിയുടെ തട്ടകത്തില്‍ വനംവകുപ്പ് കയ്യൊഴിഞ്ഞു താങ്ങായി പഞ്ചായത്തംഗങ്ങള്‍


തെന്മല: കാട്ടാനയുടെ ആക്രമണത്തില്‍ കാലിന് പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന നിര്‍ധന തൊഴിലാളി കുടുംബത്തിനെ സഹായിക്കാന്‍ തെന്മല ഗ്രാമ പഞ്ചായത്തംഗങ്ങള്‍ സമാഹരിച്ച പതിനാറായിരം രൂപ നല്‍കി.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ചാലിയക്കരയില്‍ കാട്ടാന ഇറങ്ങി ടാപ്പിംഗ് തൊഴിലാളിയായ തെക്കേക്കര പുത്തന്‍വീട്ടില്‍ സുരേന്ദ്രനെ ആക്രമിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ മറ്റ് തൊഴിലാളികളാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നിന്നും വിദഗ്ധ ചികില്‍സയ്ക്കായി തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.
ഇന്നലെ ആന ചവിട്ടി ഒടിച്ച കാലിലെ അസ്ഥിക്ക് ഓപ്പറേഷന്‍ വേണമായിരുന്നു. ഇതിനായി സുരേന്ദ്രന്‍റെ കുടുംബം ഫോറസ്റ്റ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ഫണ്ട് ഇല്ലെന്ന കാരണം പറഞ്ഞ് ഒഴിവാക്കി വിട്ടു.
ചിലവിന് പണമില്ലാതെ വിഷമിച്ച സുരേന്ദ്രന്‍റെ കുടുംബത്തിന്‍റെ ദയനീയ സ്ഥിതി മനസിലാക്കിയ പഞ്ചായത്ത് അംഗങ്ങള്‍ വിവരം പ്രസിഡന്‍റിനെ അറിയിക്കുകയും ഒറ്റകെട്ടായി പിരിവ് നടത്തിയാണ് ധനസഹായം സ്വരൂപിച്ച്‌ നല്‍കുകയും ചെയ്തത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.